Sunday, 3 October 2010

യന്തിരൻ..കോഴ്സുകൾ.



സയന്റിസ്റ്റായ രജനീകാന്ത്(ഷണ്മുഖം) തന്റെ ആജീവനപ്രയത്നം കൊണ്ടു മനുഷ്യനന്മക്കയി ഒരു റോബോട്ടിനെ ഉണ്ടാക്കുന്നു..ജോലിത്തിരക്കിനിടക്കു സ്വന്തം കാമുകി പരിമളത്തെ(ഐശ്വര്യാ റായ്) ഇയാൾക്കു പലപ്പോഴും ഒഴിവാക്കേണ്ടി വരുന്നു..ഇതിൽ മനം നൊന്ത പരിമളം ഈ റൊബോട്ടിനെ നശിപ്പിക്കാനായി നടക്കുന്നു..ഒരുദിവസംഷണ്മുഖം ഉച്ചയൂണിനു മാറിയ തക്കം നോക്കി..പരിമളം റോബോട്ടിനെ ചാർജു ചെയ്യുന്ന ചാർജെർ മോഷ്ടിച്ച് കടന്നു കളയുന്നു..ഇതു തിരിചെടുക്കാനുള്ള ഷണ്മുഖന്റെ തന്ത്രങ്ങളാണു ചിത്രത്തിന്റെ ആദ്യപകുതിയെ വ്യത്സ്ഥമാക്കുന്നത്..റൊബോട്ടിന്റെ പേരിടൽ തന്നെ ഇതിനുദാ‍ഹരണമാണു..ലബോറട്ടറിക്കു പുറത്തിറങ്ങി ആദ്യം കാണുന്ന പൂവിന്റെ പേരു തന്നെ റൊബോട്ടിനു ഇടുന്നു..”ചെത്തി”

തുടർന്നുവരുന്ന നാടകീയ രംഗങൾ(2 പാട്ടും ഡ്യൂപ്പിനെ വച്ചുള്ള ട്രയിൻ ചേസിങും ഇടിയും) ഈ അവസരങ്ങളിൽ പ്രേക്ഷകനെ വികാര നിർഭയനാക്കുന്നു..ഒരു പക്ഷേ ഭർത്താവു അഭിഷേക്ബച്ചനു പോലും ഇത്ര ഉമ്മകൾ ഐശ്വര്യ കൊടുത്തിട്ടുണ്ടാകാൻ ഇടയില്ല...ഇതു രജനീകാന്തിനെ കാണുന്ന സീനിലൊക്കെ ഉമ്മവച്ച് കളിക്കുക. കുഴിയിലേക്കു കാലും നീട്ടി ഇരിക്കുന്നവന്റെ അവസാനത്തെ ആഗ്രഹം സാധിച്ച് കൊടുക്കനാണെന്ന നിലക്കു ഇതു വിട്ട് കളയാം.. “കിളിമാഞ്ചാരോ..നല്ല..കുളിമാഞ്ചാരോ “എന്നു തുടങ്ങുന്ന ആദ്യ ഗാനം..പ്രേക്ഷകരെ മുഴുവൻ നിരാശപ്പെടുത്തി എന്നു തന്നെ.പറയാം..ഒരൊറ്റ കിളിയെപ്പോലും ഈ പാട്ടിൽ കാണാൻ സാധിക്കില്ല..സുരേഷ് കൽമാഡി കോമൺ വെൽത്തിന്റെ തിരക്കിലായതുകാരണം യന്തിരന്റെ പാട്ട് ശ്രധിച്ചിട്ടുണ്ടാകില്ല..അലെങ്കിൽ ഈ പാട്ടും റഹുമാനെക്കൊണ്ടു മാറ്റിച്ചേനെ..

ഇനി എല്ലാ ഇന്ത്യക്കരും പഠിക്കെണ്ട ചില കോഴ്സുകളെക്കുറിച്ച് സംവിധായകൻ ശങ്കർ ഈ സിനിമയിലൂടെ നമ്മളെ ഓർമിപ്പിക്കുന്നു

1)ഫയർ ആൻഡ് സേഫ്റ്റി..(പാഠിച്ചിറങ്ങുന്നതിനും മുൻപേ ജോലി)

ഇനി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതു റോബോട്ടിന്റെ ‘അന്യൻ’ സമാനമായതും പുതിയതുമായ പ്രവർത്തികളാണു...രജനീകാന്തും റോബോട്ടും രാവിലെ പാലുവാങ്ങിക്കൻ പോകുമ്പോഴാണു..ഒരു വലിയ തെങ്ങ് ഇടിവെട്ടി കത്തുന്നതു.. സസൂക്ഷ്മം ശ്രധിക്കുമ്പോൾ കള്ള് ചെത്താൻ കയറിയിരിക്കുന്ന കലാഭവൻ മണി(നാച്ചിമുത്തു) റോബോട്ടിന്റെ കണ്ണിൽ പെടുന്നു..ഇടി വെട്ടി തെങ്ങു കത്തിയ വാർത്ത കേട്ടറിഞ്ഞു സകല മീഡിയകളും പറന്നെത്തുന്നു..(“ചെത്തി”(റൊബോ)ഫയർ ആൻഡ് സേഫ്റ്റി തപാലിൽ പഠിച്ചിട്ടുള്ളതാണു) സയന്റിസ്റ്റ് രജനീകാന്ത് “ചെത്തിക്കു“(റൊബോ) കലാഭവൻ മണിയെ രക്ഷിക്കനുള്ള കമാൻഡ് നൽകുന്നു..തെങിനു മുകളിലെത്തുന്ന റോബോട്ടിനു ഡ്രസില്ലാതെ നിൽകുന്ന കലാഭവൻ മണിയെ ആണു കാണാൻ സാധിക്കുന്നതു..ഇടിവെട്ടിൽ പാവത്തിന്റെ വസ്ത്രങ്ങൾ കരിഞ്ഞു പോയിരുന്നു..ഇവിടെ കലാഭവൻ മണി എന്റെ മാനം കളയരുതെന്നു കാലുപിടിച്ച് റൊബോട്ടിനോട് അപേക്ഷിക്കുന്ന സീൻ കണ്ട്.. എന്റെ അടുത്തിരുന്ന മതമില്ലാത്ത അനീഷ് നമ്പൂതിരി വരെ കരഞ്ഞ് പോയി..പക്ഷേ റൊബോട്ടിനു വികാരമില്ലത്തതിനാൽ ഇതു നിരാകരികപ്പെട്ടു..ഉടുതുണി പോലുമില്ലാതെ കലാഭവൻ മണിയെ ടി.വി ക്കാരുടെ മുൻപിൽ പ്രദർശിക്കപ്പെട്ടു(ഗ്രാഫിക്സ് ഇല്ലാത്ത,ഡ്യൂപ്പില്ലത്ത ഒരേ ഒരു സീൻ )..ഇതുകണ്ട് ഓടിവന്ന സയന്റിസ്റ്റ് രജനികാന്ത് തന്റെ ഷാൾ എടുത്തു കലാഭവൻ മണിയുടെ നാണം മറക്കാൻ ശ്രമികുന്നു..വലിയ നാണമായതു കൊണ്ടാണൊ എന്നറിയില്ല..രജനീകാന്ത് ഈ ദൌത്യത്തിൽ അമ്പേ പരാജയപ്പെടുന്നു..മദോന്മത്തനായ കലാഭവൻ മണി സമ നിലതെറ്റി റോഡിലേക്കു ഒടുന്ന നേരം.. ഒരു പെട്ടി ഓട്ടൊറിക്ഷ ഇടിച്ച് കലാഭവൻ മണി മരിക്കുന്നു..ഇന്ത്യയിലെ ഒരു റൊബോട്ടിന്റെ ആദ്യ കുലപാതകം..

2) ഹോട്ടൽ മനേജ്മെന്റ്

എല്ലവരും ഹോട്ടലിലാണു ഇതു പരിശീലിക്കുന്നതെങ്കിൽ റൊബോ തന്റെ യജമാനന്റെ സന്തോഷത്തിനു വേണ്ടി യജമാനന്റെ കാമുകി പരിമള(ഐശ്വര്യാ ബച്ചൻ)തിന്റെ വീട്ടിൽ ജോലിക്കാരനായി നില്ല്ക്കുന്നു..മീൻ അവിയൽ,പാവക്കാ തോരൻ എന്നു തുടങീ...ഉള്ളി ചമ്മന്തി വരെ പാവം റൊബോയെക്കൊണ്ടു കണ്ണിൽ ചോരയില്ലാത്ത പരിമളം ഉണ്ടാക്കിക്കുന്നു..

3)വയറ്റാട്ടി കോഴ്സ്

പരിമളത്തിന്റെ അമ്മായിയുടേ പേറെടുക്കൽ ആശുപത്രിയിൽ നടത്തിക്കാണിച്ചാണു റോബോ പുതിയകോഴ്സിലേക്കു യുവജനങ്ങളെ ആകർഷിപ്പിക്കുന്നതു.ഡാക്കിട്ടർ സിസേറിയൻ ചെയാൻ പറഞ്ഞ അമ്മായിയെ വയറ്റാട്ടിയെ അനുസ്മരിപ്പിക്കും വിധം അതി നൂതന സാങ്കേതിക വിധ്യയുടെ സഹായതോടു കൂടി മീഡിയായുടെ സാനിധ്യത്തിൽ കൈകൊണ്ടു പേറെടുത്തു കാണിച്ച് തരുന്നു..

4)മൊസ്കിറ്റോ ക്യാച്ചിങ്ങ്

ലോകത്തിൽ ഇതുവരെ ആർക്കും കേട്ട് കേൾവി പോലുമില്ലാത്ത അതി നൂതന കോഴ്സാണു ശങ്കർ ഇവിടെ ദ്രിശ്യവൽക്കരിച്ചിരിക്കുന്നത്..ഇതിന്റെ ആപ്ലിക്കെഷൻ കൊചി,ആലപ്പുഴ പ്രദേശങ്ങളിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും

.ഇന്റെർവെൽ സീനിനു തൊട്ട് മുൻപായി പരിമളത്തെ(ഐശ്വര്യ) ഒരു കൊതുക് കടിക്കുന്നു.. ഇതിന്റെ അസഹ്യമായ വേദന മൂലം പരിമളത്തിന്റെ ഉറക്കം നഷ്ട്ടപ്പെടുന്നു..ഇതറിഞ്ഞ റൊബോട്ടു കൊതുകിനെ പിന്തുടർന്നു ഒരു കാനക്കുള്ളിൽ എത്തുന്നു..നൊടിയിടക്കുള്ളിൽ കൊതുകിന്റെ ഭാഷ സായത്തമാക്കി ഈ കൊതുകിന്റെ വീട് കണ്ടെത്തുന്നു..തുടർന്നു കൊതുകിന്റെ വീട്ടുകാരും റൊബോട്ടും തമ്മിലുള്ള തർകത്തിനോടുവിൽ റൊബോട്ടു ജയിക്കുന്നു..തന്നെ കടിച്ചാ കൊതുകിനെ തിരിചറിഞ്ഞ പരിമളം..റൊബോയെ കെട്ടിപ്പിടിച്ച് ഉമ്മവക്കുന്നു...

പരിമളത്തിനു റോബോയുടെ മേൽ അതിഭയങ്കരമായ ലവ് പിറവിയെടുക്കുകയാണു..

തന്റെ കാമുകിയെ തിരിചു പിടിക്കാൻ വേണ്ടി സയന്റിസ്റ്റ് ഷണ്മുഖൻ(രജനീകാന്ത്) നടത്തുന്ന വീര ശൂര പരാക്രമങ്ങളും,വില്ലനായി മാറുന്ന റോബോയുടെ മറ്റൊരു മുഖവും രണ്ടാം പകുതിക്കു ജീവൻ നൽകുന്നു...ഹോളിവുഡ് സിനിമയെ വെല്ലില്ലെങ്കിലും 200 കോടി(നിർമാതാവു പറയുന്നതാണു ശരിയാകാൻ സാധയത കുറവാണു) രൂപക്കു കാണിക്കവുന്ന മക്സിമം ഗ്രാഫിക്സ് ഇതിൽ ഉപയോഗിച്ചിരിക്കുന്നു..റോബോ ഒരുപാട് രൂപങ്ങൾ മാറുന്ന വിദേശത്തു ചിത്രീകരിച്ച് ഗ്രാഫിക്സ് ദ്രിശ്യങ്ങൾ ഹോളിവുഡുമായി കിടപിടിക്കുമ്പോൾ..ഇന്ത്യയിലെ റോഡുകളിൽ കാണിക്കുന്ന ഗ്രാഫിക്സ് ഇതിനേക്കാളും നന്നായി വിനയന്റെ പടത്തിൽ കാണാം..

പതിവു തെറ്റിക്കാതെ ഈ സിനിമയുടെ ക്ലൈമാക്സും ദൈവാധീനത്താൽ ഈ പ്രാവശ്യവും കോടതിയിൽ തന്നെ ആണു പര്യവസാനിക്കുന്നതു..കുറ്റക്കാരൻ തന്റെ കക്ഷിയായ റൊബോട്ടല്ല എന്ന നഗ്ന സത്യം ശങ്കർ ഈ പടത്തിലും വാദിച്ചു തെളിയിക്കുന്നുണ്ട്.. അതിനു ശേഷം 100 കൊല്ലം കഴിഞ്ഞു കാണിക്കുന്ന ഒരു എക്സിബിഷനിലൂടെ ഈ ചിത്രം അവസാനിക്കുന്നു...

ശങ്കറിന്റെ ശിവാജിയെ അപേക്ഷിച്ചു നോക്കുമ്പോൾ..സൂപർ പടം..എന്ന് ഒറ്റവാക്കിൽ പറയാൻ സാധിക്കും....പതിവു രജനീ ഡയലോകുകളൊന്നും ഈ പടത്തിലില്ലാത്തതു..ശങ്കറിന്റെ മിടുക്കും പടത്തിന്റെ വിജയത്തിനും കാരണമായിത്തീരുമെന്നു ഉറപ്പാണു.



Monday, 16 November 2009

My heart is beating...

(My heart is beating, keeps on repeating
I am waiting for you ) - 2
My love encloses, a plot of roses,
And when shall be then, our next meeting,
'Cos love (extended) you know,
That time is fleeting, ... (3 times, 3rd time is longer)

Oh, when I look at you,
The blue of heaven seems to be deeper blue,
And I can say that,
God Himself, seems to be looking through (hoo-hoo),
Zu-zu-zu---zu-ru-zu, (that's what it sounds like)
I'll never part from you,
And if it is so, when are we meeting,
'Cos love, you know,
That time is fleeting, time is fleeting, time is fleeting.

Spring is the season,
That rolls the reason of lovers who are truly true,
Young birds are mating,
while I am waiting for you (hoo-hoo)
Darling you haunt me,
say do you want me?
And if it so, when are we meeting,
'Cos love you know,
That time is fleeting, time is fleeting, time is fleeting.

My heart is beating...

Wednesday, 11 November 2009

hope

Did you know that an eagle knows when a storm is approaching long before it breaks?
The eagle will fly to some high spot and wait for the winds to come. When the storm hits, it sets its wings so that the wind will pick it up and lift it above the storm. While the storm rages below, the eagle is soaring above it.

The eagle does not escape the storm. It simply uses the storm to lift it higher. It rises on the winds that bring the storm.

When the storms of life come upon us - and all of us will experience them - we can rise above them by setting our minds and our belief toward God. The storms do not have to overcome us. We can allow God's power to lift us above them.

God enables us to ride the winds of the storm that bring sickness, tragedy, failure and disappointment in our lives. We can soar above the storm.

Remember, it is not the burdens of life that weigh us down, it is how we handle them. have a wonderful time ahead!!!

Tuesday, 3 November 2009

മമ്മദ് കാക്കാന്റെ ലവ് ജിഹാദ്(posted on kootam)




കൊട്ടി പാടത്തെ മമ്മദ് കാക്കാക് ഒരു ചെരുപ്പക്കാരിയെ ഒന്ന് വിവാഹം ചെയ്യണം എന്ന് ഒരാഗ്രഹം കുറച്ചു കാലമായി തുടങ്ങിയിട്ട് ,പോരാത്തതിന് തന്റെ കേട്ടിയോള്ക്ക് ആണെങ്കില് വയസ്സായിട്ട് ഒന്നിനും വയ്യ താനും ,പക്ഷെ അമ്പത്തിനാലുകാരനായ തനിക്കു ഒരു ചെറുപ്പക്കാരി എന്നത് സ്വപ്നം കാണാന് മാത്രമല്ലേ പറ്റൂ ,പോരാത്തതിന് കാക്കയുടെ നിറം ഉള്ള തന്നെ ആര് ഇഷ്ടപ്പെടാനാ ?
,എന്നാലും റോഡിലൂടെ ചെരുപ്പാക്കാരികള് നടന്നു പോകുമ്പോള് തന്റെ ആ മോഹം തികട്ടി വരാറുണ്ട് ,പിന്നെ തന്റെ പ്രായവും നിറവും ഓര്ക്കുെമ്പോള് അതങ്ങ് അകത്തേക്ക് തന്നെ വലിയും . ആയിടക്കാണ് പുള്ളി കേരള കൌമുദിയില് ലവ് ജിഹാദ് കാണുന്നത് ,ലവ് എന്ന് കേട്ടപ്പോള് ആദ്യം അത് തന്നെ വായിക്കാമെന്നു വച്ചു. .ഒരു ബൈക്കും മൊബൈലും വില കൂടിയ വസ്ത്രങ്ങളും ഉണ്ടെങ്കില് ഹിന്ദു -ക്രിസ്ത്യന് കോളേജ് കുമാരികള് പിന്നെ വേറെ ഒന്നും നോക്കാതെ മുല്സിമിന്റെ കൂടെ പോരുമത്രേ ! വീണ്ടും വീണ്ടും വായിച്ചു ,ഹൌ ,ഞാന് മുസ്ലിമായിപ്പോയല്ലോ , ഇനി മൊബൈലും ബൈക്കും വസ്ത്രവും വാങ്ങാവുന്നതല്ലേ ഉള്ളൂ ,പക്ഷെ ഈ വാര്ത്തല ശരിയാകുമോ ?ആ സംശയത്തിലിരിക്കുംബോഴാണ് അടുത്ത ദിവസം കത്തോലിക്കാ സഭയുടെ ജാഗ്രത എന്നാ വാര്ത്തയിലും ഇതേ ന്യൂസ് ,ഏതായാലും സത്യാ ക്രിസ്ത്യാനികള് ആണല്ലോ , കള്ളമാവില്ല ,അപ്പൊ ഈ മമ്മടിനും ഒരു ചെരുപ്പക്കാരിയെ കിട്ടും ,അയാള് അറിയാതെ ബൈക്ക് ,മൊബൈല് കമ്പനിക്കാരെ സ്തുദിച്ചു

. ഏതായാലും ഇത് പോലെ ഒരു ഓഫര് ഇനി കിട്ടില്ല എന്ന് മനസ്സിലാക്കിയ മമ്മദ് കാക ഇതിനു ഇറങ്ങാന് തന്നെ തീരുമാനിച്ചു ,തന്റെ സ്ഥലത്തില് നിന്ന് അഞ്ച് സെന്റ് വിറ്റു ,കിട്ടിയ കാശിനു ഒരു ഒന്നാന്തരം ഹീറോ ഹോണ്ട വാങ്ങി ,പണ്ട് അയലത്തെ വീട്ടിലെ സുലൈമാന്റെ ബൈക്ക് ഇടക്കൊക്കെ ഓടിച്ചതിനാല് ഡ്രൈവിങ്ങിന്റെ കാര്യം പേടിക്കാനില്ല ,ആ കുമാരികള് എങ്ങാനും കാറോ ബസോ ആണ് പറഞ്ഞിരുന്നെങ്കില് താന് കുടുങ്ങിയത് തന്നെ ,ഭാഗ്യം ഇത് ബൈക്ക് ആയി പോയി ,പിന്നെ മൊബൈല് ഷോപ്പില് പോയി ഒരു ഒന്നാന്തരം നോക്കിയ മൊബൈലും വസ്ത്ര കടയില് നിന്ന് മുന്തിയ ഡ്രെസ്സും വാങ്ങി ,അഥവാ ഹിന്ദു -ക്രിസ്ത്യന് കോളേജ് കുമാരികളുടെ ഭാവി വരനു വേണ്ട എല്ലാം ആയി . പുതിയ ബൈക്ക് ആയ കാരണം നമ്പര് കിട്ടിയിരുന്നില്ല ,അതിനാല് തന്റെ മൊബൈല് നമ്പര് ആ സൈഡിലായി കുറിച്ചിട്ടു പിറ്റേന്ന് തന്നെ ക്രിസ്ത്യന് വനിതാ കോളേജിന്റെ മുന്പില് പോയിരുന്നു ,ഭാഗ്യത്തിന് ലവ് ജിഹാദിന് അന്ന് താന് മാത്രമേ ഉള്ളൂ ,കാരണം അവിടെയുള്ള മറ്റുള്ളവരുടെ ഒക്കെ അടുക്കല് കാറും ഇന്നോവയും ഒക്കെ ആണ് ,കോളേജ് വിടാനായി ,ഞാന് ആകാംക്ഷയോടെ കാത്തിരുന്നു ,ബൈക്കില് ചാരി നിന്ന് മൊബൈല് കയ്യില് തന്നെ വച്ചു,ഫസ്റ്റ് വന്ന കുട്ടി തന്നെ നോക്കിയതെ ഇല്ല ,കാരണം അവള് ഒരു മുസ്ലിം ആയിരുന്നു ,പിന്നെ അതാ വരുന്ന ഒരു കൂട്ടം ,അത് അച്ചായത്തി കുട്ടികള് ആണെന്ന് എനിക്ക് ഉറപ്പായി ,അവര് പെട്ടെന്ന് നടത്തം നിര്ത്തി ,എന്നെ തന്നെ നോക്കുന്നു ,ചിലര് എന്റെ ബൈക്കില് എഴുതിയ നമ്പര് എഴിതിയെടുക്കുന്നു ,ചിലര് ഞാന് എന്തെങ്കിലും അവരോട് ചോദിക്കാനായി അവിടെ തന്നെ നില്ക്കുന്നു ,കുറച്ച മുംബ് കോളേജ് സ്റ്റോപ്പില് വന്നാല് എന്നെ ഒരു യാചകനെപ്പോലെ കണ്ട ഹിന്ദു –ക്രിസ്ത്യന് പെണ് കുട്ടികള് ഇപ്പൊ ഇതാ എന്നെ കിട്ടാന് വേണ്ടി മത്സരം ,എല്ലാവരും കൂടി എന്നോട് എന്നെ കൊണ്ട് പോകുമോ കൊണ്ട് പോകുമോ എന്ന് ചോദിക്കുന്നു ,അവസാനം രക്ഷയില്ലാതെ അല്പം ധൃതി ഉണ്ടെന്നു പറഞ്ഞു ഞാന് മുങ്ങി

,അന്ന് എന്റെ മൊബൈലിലേക്ക് തുര തുരാ ഫോണ് കോളുകള് ,ലക്ഷ്മി ,സുജാത ,ഓമന ,സുനിത ,രേഖ , അങ്ങിനെ കുറെ പേര് ,ഒരു മുസ്ലിം പെന് കുട്ടി എങ്കിലും വിളിക്കുമോ എന്ന് ഞാന് നോക്കി ,പക്ഷെ അത് ഉണ്ടായില്ല , എല്ലാവരെയും കൂടെ എങ്ങിനെ വിവാഹം കഴിക്കും ,ഇതെന്താ ഇവര്ക്ക് ബൈകിനോടും മോബൈലിനോടും ഇത്ര പ്രേമം ,അതൊക്കെ എന്നെ കണ്ഫ്യൂഷന് ആക്കി ,തന്റെ ദീര്ഘ കാലത്തെ ആഗ്രഹം സാധിപ്പിച്ചു തന്നതിന് കേരള കൌമുദിയോടും കത്തോലിക്കക്കാരോടും ആര് എസ് എസിനോടും നന്ദി പറഞ്ഞു അവസാനം ഒരു സുജാതയെ ഞാന് വിവാഹം കഴിക്കാംഎന്നങ്ങു വെച്ച് ,ഇപ്പോഴും എന്റെ മൊബൈലിനു ഒരു ഒഴിവുമില്ല , എന്റെ ബൈക്കും മൊബൈലും വസ്ത്രവും കണ്ടു ഹിന്ദു -ക്രിസ്ത്യന് കുമാരികള് എന്ന്നെ വിളിച്ചു കൊണ്ടേ ഇരിക്കുന്നു .

…ഇത്രുപ്പൊട്ടാസ്…..

ഇത്രുപ്പൊട്ടാസ്…..

ഈ ഭൂമിയുടെ എന്ത് പ്രതെകതയാന്.മനുഷ്യന്‍റ സ്വഭാവാവതെ സ്വാധീനികുന്നതു.അല്ലെപിന്നെ കെരളമെന്ന കൊചുപാവക്കാ..സംഥാനതിലെ ഒരു വശം ഈച്ച് കുത്തിയപൊലെംമറ്റെ വശം നന്നായി ഇരിക്കുന്നതും..തെക്കന് കെരലതിലെ ഒരു മലയൊരഗ്രാമതില്..ജനിചു..തെക്ക്ന്..കെരളതിലെ വിവിധ ഭാഗങലില്‍ പഠിചു..നമ്മുറ്റ നാട്ടിലെ വിവിധ ഭാഗങ്ങലുജൊലി ചെയ്യുന്ന ഒരു അപൂര്‍വ ജീവിയാന് ഈ ചൊദ്യ്മ് ചൊദിക്കുന്ന്തു?ഏകദെശം രണ്ടരപ്പതിറ്റാണ്ട്കെരലതിലെ ഒരു ഭാഗതു ജീവിച ഈ ജീവി..മലബാർ ഭാഗതൊട്ടുവന്നപ്പൊ..”ഇതു അനൂട്ടൊലക്കെലെ “ഭ”യാ ച്ങായി ഇതു” എന്നാനു ത്രിശുവമ്പെറൂര്‍ എന്‍റ വീട്ടുടമ എന്നൊട് ചൊദിച്ച്തുഅതിനുശെഷ്മ് മനസിലായിചാലക്കുടിക്കിപ്പുറതെക്കുല്‍ളാ പുതുലൊകം ഉണ്ടെന്നു…….”ഭ”..മാത്രമല്ല…പിന്നീങൊട്ടു,,ഇമ്മിനി വ്യത്യാസമുന്‍റന്നു മനസിലായതു

അവിടുന്നങ്ങ്…..എത്ര എത്ര…..കാരിങല്…..ഈയുല്ള്ളവ്ന്റ്റ സ്വന്തമെന്നുപരയുന്ന കുടവയര് കുറക്കാനായി പ്രകൃതി ചികിത്സ എന്നൊരു വികൃതി കാന്ണിചത്വൈദയരു ൽപ്പിച പിണ്ടി കിട്ടാന്‍ എവിടാ പൊകെന്‍റ എന്നു ഏറനാട്ടിലെ പുതിയ വീട്ടുടമയൊട് ആ മനുഷ്യന്‍റ മനസിലെ സ്നെഹമറിയതെ ചൊദിച്ചുപൊയി.രാവിലെ കന്‍ണൂതിരുമ്മിയെണ്ണീറ്റ് നൊകുപൊ..കന്‍ണതു മൂപ്പരു ഒരു കപ്പില്‍ പിണ്ടി നീരുമായി നില്‍ക്കുന്നു.”എന്താനിതു കാക്കു?” ഞാന് ചൊദിചു……“ഇങ്ങ്ല്..പൊക്കൊലീ. അചായാബീട് കുടീംയില്ലത് നിങ്ങകുവെചുതരാന്‍യെതു ശ് യ്യീത്താനാ ബരുനീ.യിങ്ങല് പൊയികൊലി”അങ്ങെരു..പൊയ്യപ്പൊലന്നു ഞാൻ.കണ്ടതു.മുറ്റതിന്‍റ ഒരു വശതായി കുലക്കാറായി നിന്നിരുന്ന..വാഴ കാണുന്നില്ല……

ഈയുല്‍ളവന്‍റ കന്‍ണു നിരഞ്ഞുപൊയി……….

ഈ എഴുതുന്ന ആള്‍.കൊഴിക്കൊട്ട്.ഒരു തെരുവിലൂട് നടക്കുന്നു…….അപ്രതിഷിത മായി..ഒരു കാക്ക(രണ്ടു കാലുല്ല കറുത്ത പക്ഷി) തൂരുന്നു..കൊട്ടും സൂട്ടുമിട്ട ഈ പാവം ചമ്മുന്നു…….പെട്ട്നെവിടനിന്നൊനലഞ്ചുപെര്‍ചുവപ്പു ഷര്‍റ്റുമിട്ടു.വരുന്നു..”വെല്ല മെടൌക്കി.കൊണ്ടൂരിക്ഴ് കീ ങ്ങ്ളായ്യീ ക്കൂപ്പ്പ്പായ്യ്മ്മ്” നമ്മുടനാട്ടിലെ ലൊഡിഗുകരാന്നു ആചിരിചിരുന്നവരെല്ല്മ് ചിരി നിര്‍തി……

അതുപൊലെ ഒരു രത്രി മഹാരാന്‍ണി ബാരില്‍ നിന്നുല്ല. പതിവു കൊട്ട കൂടി അര്‍ധ്ബൊധാവഷയില്‍..താമസഥല്‍തെതിയ എന്നെ ന്ത്ട്ടിചുകൊണ്ടു വീണ്ടും ഓട്ടൊരിക്ഷയുട ശബ്ദം…….“സാര്‍.നിങ്ങടബെഗു വീന്‍ണൂ പ്പോയ്യ്”……“നന്ദി“……..ആവാക്കുകലെന്‍റ തൊണ്ടെ കുടുങ്ങി…….ആ രിഷെട…ശാബധ്മ്…..അകന്നുപൊയി…….ഇനി അയാലെന്നെ തിരിചരീയ്യീല്ല….ഞാനും………ആബാഗിന്നുല്‍ളിലെ….സാധനഗങല്‍????????……ഒരു നിമിഷം………..ഞാന്‍ കഷ്ടപ്പെട്ടു കുടിച കല്‍ളു…..വിയർപ്പയി ഇരങിപ്പൊയ്……….അങ്നെ ജീവിതത്തിലെ……ഒരു നൂരു നിമിഷ്ങൽ……..

പിന്നെ.കുരചൂറ്റങു.വടക്കു.കന്‍ണൂരില്‍..കല്‍ക്ട്രെട്ടിലെ..കറ്ഷ്നെട്ടന്…….”ആട നില്ലീ……എതീണ്ട്രൊ?എങ്ങട്ട്പാഞ്ഞീനീ?....ബീങ്കി……..ക്യ്ചാ..പീകൂന് ള്ള്ളേ?...”……മൂന്നു വറ്‍ഷതിന്നു ശേഷം എരനാകുലത്തുല്ല..ഹൊട്ട്ലിൽ വചു……കന്നൂർ കാല്ല്...“ഏടതു?.ഈ?....ഈടാ.ഞമ്മ്ലു പുതുഅ പീറ്റയ.തുരന്നുഎയു.വരീമ്”……എതിനിട..രണ്ടു പ്രാവശയ്മ്.മാറിയ എന്‍റ മൊബെല്‍ നബ്ര് തപ്പികണ്ടുപിടിചു….എന്നെ വിളിച….ആ നല്ല് മനുഷ്യന്‍ ഇന്നീ ലൊകത്തില്ല……..എന്നാലും…സവന്തമ്…വീടും…….ഭാര്യയെം….കുട്ടികലെം…മറന്നു സ്വന്തം…ആദര്‍ശവും…സുഹ്ത്ബന്ദവും...നൊക്കുന്ന,,,,,,ഒരു കന്‍ണൂര്‍…കരറ്നെ…..പരിച്പെട്ടാലെ…മനസ്സിലാകൂ..പല നട്ടിലെം….ചായ്യക്കടയിലെ….ചൂടുല്‍ള….വാര്‍ത….ചൂടുല്‍ള…..കന്നിര്‍???ഹൂഇ…….

അങ്ങിനെ…..രാവിലെ ബൊരൊട്ടെം ബീഭും കഴിക്കുന്ന………..മത്സരവൊട്ടം നടത്തുന ഡ്രെവര്‍മരെ…നിര്‍തി…ചൂടു ചയ്യമൊതി…കുടുപ്പിക്കുന്ന……..“മ്മക് കര്‍ന്നൊമ്മരായി നെരിന്‍റ ബിസിന്സ്സെയുല്ലു”……എന്നു പരയുന്ന ഈ മലബരെന്നെ വിട്ടുപിരിയ്യാന്‍ മനസ്സുവരുന്നില്ല……………ഇന്നിയും ഞാന്‍ വരും ഭാരതപ്പുഴയുട് തലൊടലിന്നയി…….നിറ്റൈ ഗസലുകല്‍കായീ……..